2015, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

വൈധവ്യം

പൊന്നു പോലെ നോക്കുന്ന മക്കള്‍ കൂടെ ഉണ്ടായാലും, വളരെ അധികം സുരക്ഷയും കരുതലും നല്‍കുന്ന പൊന്നാങ്ങളമാരുടെ തണലുണ്ടായാലും എത്ര കളിച്ചാലും , ചിരിച്ചാലും ഏതോ ഒരു ശൂന്യത അവരെ പൊതിയുന്നുണ്ടാവും .
ഒരു നഷ്ടലോകത്തേക്ക് അവരുടെ ഓര്‍മ്മകള്‍ എത്ര തിരക്കിനിടയിലും അവരെ കൈപിടിച്ച് കൊണ്ടു പോവും.. ഈ ഒരു അവസ്ഥയെ രണ്ടു വരിയില്‍ ഒതുക്കാവുന്നതല്ലന്ന ബോധ്യത്തോടു കൂടി തന്നെ.. സമര്‍പ്പിക്കുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ